-
“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു”വീക്ഷാഗോപുരം—1998 | നവംബർ 1
-
-
അകലെ കിടക്കുന്ന മക്കെദോന്യ സഭയുടെ പോലും സഹായം പൗലൊസ് പട്ടികപ്പെടുത്തി. എന്നിട്ട്, യഹൂദ്യയിലെ ദരിദ്ര ക്രിസ്ത്യാനികൾക്കു വേണ്ടി സംഭാവന പിരിക്കാനുള്ള ക്രമീകരണം ചെയ്തു. കൊരിന്ത്യർക്ക് പൗലൊസ് എഴുതി: “ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വിൻ. . . . ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.”a—1 കൊരിന്ത്യർ 16:1, 2.
-
-
“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു”വീക്ഷാഗോപുരം—1998 | നവംബർ 1
-
-
a പൗലൊസ് ‘ആജ്ഞാപിച്ചു’ എങ്കിലും, അവൻ കർക്കശമോ നിർബന്ധിതമോ ആയ ആവശ്യങ്ങൾ വെച്ചുവെന്ന് അത് അർഥമാക്കുന്നില്ല. പകരം, അനേകം സഭകൾ ഉൾപ്പെട്ട സംഭാവന പിരിവിന് അവൻ മേൽനോട്ടം വഹിക്കുകയായിരുന്നു. മാത്രമല്ല, ഓരോരുത്തൻ “തനിക്കു കഴിവുള്ളതു” തന്റെ “പക്കൽ വെച്ചുകൊള്ളേണം” എന്നു പൗലൊസ് പറഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വകാര്യമായും സ്വമനസ്സാലെയും വേണമായിരുന്നു ഓരോ സംഭാവനയും കൊടുക്കാൻ. ആരെയും അതിനു വേണ്ടി നിർബന്ധിച്ചിരുന്നില്ല.
-