വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 78
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവത്തിന്റെ കരുതലും ഇസ്രായേല്യരുടെ വിശ്വാസമില്ലായ്‌മയും

        • വരുംതലമുറയോടു വിവരിക്കുക (2-8)

        • “അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല” (22)

        • “സ്വർഗീയധാന്യം” (24)

        • “ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു” (41)

        • ഈജിപ്‌തിൽനിന്ന്‌, വാഗ്‌ദാനം ചെയ്‌ത ദേശത്തേക്ക്‌ (43-55)

        • “അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു” (56)

സങ്കീർത്തനം 78:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1

സങ്കീർത്തനം 78:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിയമം.”

സങ്കീർത്തനം 78:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:5, 6; മത്ത 13:34, 35

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 119

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 11

    9/1/2002, പേ. 13-14

സങ്കീർത്തനം 78:3

ഒത്തുവാക്യങ്ങള്‍

  • +പുറ 13:8; സങ്ക 44:1

സങ്കീർത്തനം 78:4

ഒത്തുവാക്യങ്ങള്‍

  • +യശ 63:7
  • +സങ്ക 98:1
  • +ആവ 4:9; 6:6, 7, 21; 11:18, 19; യോശ 4:6, 7

സങ്കീർത്തനം 78:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:19; ആവ 6:6, 7

സങ്കീർത്തനം 78:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:17, 18; 102:18
  • +ആവ 4:10

സങ്കീർത്തനം 78:7

ഒത്തുവാക്യങ്ങള്‍

  • +ആവ 4:9; സങ്ക 103:2
  • +ആവ 5:29

സങ്കീർത്തനം 78:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയം ഒരുക്കാത്തവരുടെ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:9; ആവ 1:43; 31:27; 2രാജ 17:13, 14; യഹ 20:18; പ്രവൃ 7:51
  • +സങ്ക 81:11, 12; യിര 7:24-26

സങ്കീർത്തനം 78:10

ഒത്തുവാക്യങ്ങള്‍

  • +ആവ 31:16
  • +2ദിന 13:8, 9; നെഹ 9:26

സങ്കീർത്തനം 78:11

ഒത്തുവാക്യങ്ങള്‍

  • +ആവ 32:18; 2ദിന 13:12; യിര 2:32
  • +സങ്ക 106:21, 22

സങ്കീർത്തനം 78:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 13:22
  • +ആവ 4:34; നെഹ 9:10

സങ്കീർത്തനം 78:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മതിൽപോലെ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 22; 15:8

സങ്കീർത്തനം 78:14

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21; 14:20, 24

സങ്കീർത്തനം 78:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6; സംഖ 20:11; സങ്ക 105:41; യശ 48:21; 1കൊ 10:4

സങ്കീർത്തനം 78:16

ഒത്തുവാക്യങ്ങള്‍

  • +ആവ 8:14, 15

സങ്കീർത്തനം 78:17

ഒത്തുവാക്യങ്ങള്‍

  • +ആവ 9:21, 22; സങ്ക 95:8; എബ്ര 3:16

സങ്കീർത്തനം 78:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പരീക്ഷിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:14

സങ്കീർത്തനം 78:19

ഒത്തുവാക്യങ്ങള്‍

  • +പുറ 16:8

സങ്കീർത്തനം 78:20

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6
  • +പുറ 16:3

സങ്കീർത്തനം 78:21

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:10
  • +എബ്ര 12:29
  • +സംഖ 11:1

സങ്കീർത്തനം 78:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:24; എബ്ര 3:10; യൂദ 5

സങ്കീർത്തനം 78:24

ഒത്തുവാക്യങ്ങള്‍

  • +പുറ 16:14, 35; 16:31, 32; സംഖ 11:7; ആവ 8:3; യോഹ 6:31; 1കൊ 10:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

സങ്കീർത്തനം 78:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവദൂതന്മാരുടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:20
  • +പുറ 16:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

    8/15/1999, പേ. 25

സങ്കീർത്തനം 78:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:31-34

സങ്കീർത്തനം 78:29

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:19, 20

സങ്കീർത്തനം 78:31

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:10
  • +സംഖ 11:34

സങ്കീർത്തനം 78:32

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:2-4; 25:3; 1കൊ 10:8-10
  • +പുറ 16:15; ആവ 8:14, 15

സങ്കീർത്തനം 78:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:29, 35; ആവ 2:14

സങ്കീർത്തനം 78:34

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:7; ന്യായ 4:3

സങ്കീർത്തനം 78:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തങ്ങൾക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനെന്നും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +പുറ 6:6

സങ്കീർത്തനം 78:37

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:10; എബ്ര 3:10
  • +ആവ 31:20; യിര 31:32

സങ്കീർത്തനം 78:38

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂടിക്കളഞ്ഞു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; സംഖ 14:18; നെഹ 9:31
  • +സംഖ 14:19, 20; യിര 30:11; വില 3:22
  • +നെഹ 9:27; യശ 48:9; യഹ 20:9

സങ്കീർത്തനം 78:39

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവർ വെറും മാംസമാണെന്നും അവരുടെ ആത്മാവ്‌ പോകുന്നെന്നും അതു മടങ്ങിവരുന്നില്ലെന്നും ദൈവം ഓർത്തു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:14

സങ്കീർത്തനം 78:40

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:11
  • +യശ 63:10; എഫ 4:30; എബ്ര 3:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 7

സങ്കീർത്തനം 78:41

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വേദനിപ്പിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:22; ആവ 6:16; സങ്ക 95:8, 9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 7

സങ്കീർത്തനം 78:42

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30

സങ്കീർത്തനം 78:43

ഒത്തുവാക്യങ്ങള്‍

  • +ആവ 4:34; നെഹ 9:10; സങ്ക 105:27-36

സങ്കീർത്തനം 78:44

ഒത്തുവാക്യങ്ങള്‍

  • +പുറ 7:19

സങ്കീർത്തനം 78:45

ഒത്തുവാക്യങ്ങള്‍

  • +പുറ 8:24
  • +പുറ 8:6

സങ്കീർത്തനം 78:46

ഒത്തുവാക്യങ്ങള്‍

  • +പുറ 10:14, 15

സങ്കീർത്തനം 78:47

ഒത്തുവാക്യങ്ങള്‍

  • +പുറ 9:23

സങ്കീർത്തനം 78:48

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ചുട്ടുപൊള്ളുന്ന പനിക്കും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 9:25

സങ്കീർത്തനം 78:51

ഒത്തുവാക്യങ്ങള്‍

  • +പുറ 12:29; സങ്ക 105:36

സങ്കീർത്തനം 78:52

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:20; 105:37

സങ്കീർത്തനം 78:53

ഒത്തുവാക്യങ്ങള്‍

  • +പുറ 14:20; എബ്ര 11:29
  • +പുറ 14:27; 15:10

സങ്കീർത്തനം 78:54

ഒത്തുവാക്യങ്ങള്‍

  • +പുറ 15:17
  • +സങ്ക 44:3

സങ്കീർത്തനം 78:55

ഒത്തുവാക്യങ്ങള്‍

  • +യോശ 24:12; സങ്ക 44:2
  • +യോശ 13:7
  • +നെഹ 9:24, 25

സങ്കീർത്തനം 78:56

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പരീക്ഷിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:16; 32:15; ന്യായ 2:11; 2ശമു 20:1; നെഹ 9:26
  • +2രാജ 17:15; യിര 44:23

സങ്കീർത്തനം 78:57

ഒത്തുവാക്യങ്ങള്‍

  • +ആവ 9:7; ന്യായ 3:6
  • +ഹോശ 7:16

സങ്കീർത്തനം 78:58

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവത്തിനു ധാർമികരോഷം ജനിപ്പിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:2; ന്യായ 2:2; യഹ 20:28
  • +ന്യായ 2:12; 1ശമു 7:3

സങ്കീർത്തനം 78:59

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:20

സങ്കീർത്തനം 78:60

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1; 1ശമു 4:11
  • +യിര 7:12

സങ്കീർത്തനം 78:61

ഒത്തുവാക്യങ്ങള്‍

  • +1ശമു 4:21; 5:1

സങ്കീർത്തനം 78:62

ഒത്തുവാക്യങ്ങള്‍

  • +1ശമു 4:2, 10

സങ്കീർത്തനം 78:63

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ കന്യകമാരെ പ്രകീർത്തിച്ചില്ല.”

സങ്കീർത്തനം 78:64

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:33, 34; 4:11
  • +1ശമു 4:19

സങ്കീർത്തനം 78:65

ഒത്തുവാക്യങ്ങള്‍

  • +സങ്ക 44:23
  • +യശ 42:13

സങ്കീർത്തനം 78:66

ഒത്തുവാക്യങ്ങള്‍

  • +1ശമു 5:6

സങ്കീർത്തനം 78:68

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:10
  • +സങ്ക 87:2; 132:13; 135:21

സങ്കീർത്തനം 78:69

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവൻ തന്റെ വിശുദ്ധമന്ദിരം ഉയരങ്ങളെപ്പോലെ നിർമിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 76:2
  • +സങ്ക 104:5; 119:90; സഭ 1:4

സങ്കീർത്തനം 78:70

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:12, 13
  • +1ശമു 17:15

സങ്കീർത്തനം 78:71

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8
  • +2ശമു 6:21

സങ്കീർത്തനം 78:72

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനിഷ്‌ഠയുള്ള.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:15; 1രാജ 3:6; 9:4; 15:5
  • +1ശമു 18:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 78:മേലെഴുത്ത്‌1ദിന 25:1
സങ്കീ. 78:2സുഭ 1:5, 6; മത്ത 13:34, 35
സങ്കീ. 78:3പുറ 13:8; സങ്ക 44:1
സങ്കീ. 78:4യശ 63:7
സങ്കീ. 78:4സങ്ക 98:1
സങ്കീ. 78:4ആവ 4:9; 6:6, 7, 21; 11:18, 19; യോശ 4:6, 7
സങ്കീ. 78:5ഉൽ 18:19; ആവ 6:6, 7
സങ്കീ. 78:6സങ്ക 71:17, 18; 102:18
സങ്കീ. 78:6ആവ 4:10
സങ്കീ. 78:7ആവ 4:9; സങ്ക 103:2
സങ്കീ. 78:7ആവ 5:29
സങ്കീ. 78:8പുറ 32:9; ആവ 1:43; 31:27; 2രാജ 17:13, 14; യഹ 20:18; പ്രവൃ 7:51
സങ്കീ. 78:8സങ്ക 81:11, 12; യിര 7:24-26
സങ്കീ. 78:10ആവ 31:16
സങ്കീ. 78:102ദിന 13:8, 9; നെഹ 9:26
സങ്കീ. 78:11ആവ 32:18; 2ദിന 13:12; യിര 2:32
സങ്കീ. 78:11സങ്ക 106:21, 22
സങ്കീ. 78:12സംഖ 13:22
സങ്കീ. 78:12ആവ 4:34; നെഹ 9:10
സങ്കീ. 78:13പുറ 14:21, 22; 15:8
സങ്കീ. 78:14പുറ 13:21; 14:20, 24
സങ്കീ. 78:15പുറ 17:6; സംഖ 20:11; സങ്ക 105:41; യശ 48:21; 1കൊ 10:4
സങ്കീ. 78:16ആവ 8:14, 15
സങ്കീ. 78:17ആവ 9:21, 22; സങ്ക 95:8; എബ്ര 3:16
സങ്കീ. 78:18സങ്ക 106:14
സങ്കീ. 78:19പുറ 16:8
സങ്കീ. 78:20പുറ 17:6
സങ്കീ. 78:20പുറ 16:3
സങ്കീ. 78:21സംഖ 11:10
സങ്കീ. 78:21എബ്ര 12:29
സങ്കീ. 78:21സംഖ 11:1
സങ്കീ. 78:22സങ്ക 106:24; എബ്ര 3:10; യൂദ 5
സങ്കീ. 78:24പുറ 16:14, 35; 16:31, 32; സംഖ 11:7; ആവ 8:3; യോഹ 6:31; 1കൊ 10:2, 3
സങ്കീ. 78:25സങ്ക 103:20
സങ്കീ. 78:25പുറ 16:12
സങ്കീ. 78:26സംഖ 11:31-34
സങ്കീ. 78:29സംഖ 11:19, 20
സങ്കീ. 78:31സംഖ 11:10
സങ്കീ. 78:31സംഖ 11:34
സങ്കീ. 78:32സംഖ 14:2-4; 25:3; 1കൊ 10:8-10
സങ്കീ. 78:32പുറ 16:15; ആവ 8:14, 15
സങ്കീ. 78:33സംഖ 14:29, 35; ആവ 2:14
സങ്കീ. 78:34സംഖ 21:7; ന്യായ 4:3
സങ്കീ. 78:35ആവ 32:4
സങ്കീ. 78:35പുറ 6:6
സങ്കീ. 78:37സങ്ക 95:10; എബ്ര 3:10
സങ്കീ. 78:37ആവ 31:20; യിര 31:32
സങ്കീ. 78:38പുറ 34:6; സംഖ 14:18; നെഹ 9:31
സങ്കീ. 78:38സംഖ 14:19, 20; യിര 30:11; വില 3:22
സങ്കീ. 78:38നെഹ 9:27; യശ 48:9; യഹ 20:9
സങ്കീ. 78:39സങ്ക 103:14
സങ്കീ. 78:40സംഖ 14:11
സങ്കീ. 78:40യശ 63:10; എഫ 4:30; എബ്ര 3:16
സങ്കീ. 78:41സംഖ 14:22; ആവ 6:16; സങ്ക 95:8, 9
സങ്കീ. 78:42പുറ 14:30
സങ്കീ. 78:43ആവ 4:34; നെഹ 9:10; സങ്ക 105:27-36
സങ്കീ. 78:44പുറ 7:19
സങ്കീ. 78:45പുറ 8:24
സങ്കീ. 78:45പുറ 8:6
സങ്കീ. 78:46പുറ 10:14, 15
സങ്കീ. 78:47പുറ 9:23
സങ്കീ. 78:48പുറ 9:25
സങ്കീ. 78:51പുറ 12:29; സങ്ക 105:36
സങ്കീ. 78:52സങ്ക 77:20; 105:37
സങ്കീ. 78:53പുറ 14:20; എബ്ര 11:29
സങ്കീ. 78:53പുറ 14:27; 15:10
സങ്കീ. 78:54പുറ 15:17
സങ്കീ. 78:54സങ്ക 44:3
സങ്കീ. 78:55യോശ 24:12; സങ്ക 44:2
സങ്കീ. 78:55യോശ 13:7
സങ്കീ. 78:55നെഹ 9:24, 25
സങ്കീ. 78:56ആവ 31:16; 32:15; ന്യായ 2:11; 2ശമു 20:1; നെഹ 9:26
സങ്കീ. 78:562രാജ 17:15; യിര 44:23
സങ്കീ. 78:57ആവ 9:7; ന്യായ 3:6
സങ്കീ. 78:57ഹോശ 7:16
സങ്കീ. 78:58ആവ 12:2; ന്യായ 2:2; യഹ 20:28
സങ്കീ. 78:58ന്യായ 2:12; 1ശമു 7:3
സങ്കീ. 78:59ന്യായ 2:20
സങ്കീ. 78:60യോശ 18:1; 1ശമു 4:11
സങ്കീ. 78:60യിര 7:12
സങ്കീ. 78:611ശമു 4:21; 5:1
സങ്കീ. 78:621ശമു 4:2, 10
സങ്കീ. 78:641ശമു 2:33, 34; 4:11
സങ്കീ. 78:641ശമു 4:19
സങ്കീ. 78:65സങ്ക 44:23
സങ്കീ. 78:65യശ 42:13
സങ്കീ. 78:661ശമു 5:6
സങ്കീ. 78:68ഉൽ 49:10
സങ്കീ. 78:68സങ്ക 87:2; 132:13; 135:21
സങ്കീ. 78:69സങ്ക 76:2
സങ്കീ. 78:69സങ്ക 104:5; 119:90; സഭ 1:4
സങ്കീ. 78:701ശമു 16:12, 13
സങ്കീ. 78:701ശമു 17:15
സങ്കീ. 78:712ശമു 7:8
സങ്കീ. 78:712ശമു 6:21
സങ്കീ. 78:722ശമു 8:15; 1രാജ 3:6; 9:4; 15:5
സങ്കീ. 78:721ശമു 18:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 66
  • 67
  • 68
  • 69
  • 70
  • 71
  • 72
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 78:1-72

സങ്കീർത്തനം

ആസാഫിന്റെ+ മാസ്‌കിൽ.*

78 എൻ ജനമേ, എന്റെ ഉപദേശം* കേൾക്കുക,

എന്റെ വായിലെ മൊഴികൾക്കു ചെവി തരുക.

 2 പഴഞ്ചൊല്ലു പറയാൻ ഞാൻ വായ്‌ തുറക്കും;

പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+

 3 നമ്മൾ കേട്ടിട്ടുള്ളതും നമുക്ക്‌ അറിയാവുന്നതും ആയ കാര്യങ്ങൾ,

നമ്മുടെ പിതാക്കന്മാർ വിവരിച്ചുതന്ന കാര്യങ്ങൾ.+

 4 അവരുടെ മക്കളിൽനിന്ന്‌ നമ്മൾ അവ മറച്ചുവെക്കില്ല.

യഹോവയുടെ സ്‌തുത്യർഹമായ പ്രവൃത്തികളും ശക്തിയും+

ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+

നമ്മൾ വരുംതലമുറയോടു വിവരിക്കും.+

 5 യാക്കോബിൻപുത്രന്മാർക്കായി ദൈവം ഒരു ഓർമിപ്പിക്കൽ വെച്ചു;

ഇസ്രായേലിന്‌ ഒരു നിയമം നൽകി.

ഇക്കാര്യങ്ങൾ മക്കളെ അറിയിക്കാൻ+

നമ്മുടെ പൂർവികരോടു കല്‌പിച്ചു;

 6 വരുംതലമുറ, ജനിക്കാനിരിക്കുന്ന കുട്ടികൾ,

അറിയേണ്ടതിനുതന്നെ.+

അവരോ അത്‌ അവരുടെ മക്കൾക്കും പകർന്നുകൊടുക്കുമായിരുന്നു.+

 7 അങ്ങനെ അവരും ദൈവത്തിൽ ആശ്രയിക്കും.

ദൈവത്തിന്റെ പ്രവൃത്തികൾ മറന്നുകളയാതെ+

ദൈവകല്‌പനകൾ അനുസരിക്കും.+

 8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെ

ദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+

ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ തയ്യാറല്ലാത്ത

ചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.

 9 എഫ്രയീമ്യർ വില്ലുമായി ഒരുങ്ങിനിന്നു;

എന്നാൽ, യുദ്ധദിവസത്തിൽ അവർ പിൻവാങ്ങി.

10 ദൈവത്തിന്റെ ഉടമ്പടി അവർ പാലിച്ചില്ല;+

ദൈവനിയമത്തിൽ നടക്കാൻ കൂട്ടാക്കിയുമില്ല.+

11 ദൈവം ചെയ്‌തതെല്ലാം അവർ മറന്നുകളഞ്ഞു.+

അതെ, ദൈവം ചെയ്‌തുകാണിച്ച അത്ഭുതങ്ങൾ!+

12 ഈജിപ്‌ത്‌ ദേശത്ത്‌, സോവാൻപ്രദേശത്ത്‌,+

അവരുടെ പൂർവികർ കാൺകെ ദൈവം വിസ്‌മയപ്രവൃത്തികൾ ചെയ്‌തു.+

13 അവർക്കു കടന്നുപോകാൻ കടൽ വിഭജിച്ചു.

വെള്ളം അണകെട്ടിയതുപോലെ* നിന്നു.+

14 പകൽ ഒരു മേഘത്താലും

രാത്രി മുഴുവൻ തീയുടെ പ്രകാശത്താലും അവരെ നയിച്ചു.+

15 ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;

അവർക്കു മതിവരുവോളം കുടിക്കാൻ കൊടുത്തു;

ആഴിയിൽനിന്നെന്നപോലെ സമൃദ്ധമായി വെള്ളം നൽകി.+

16 പാറയിൽനിന്ന്‌ അരുവികൾ പൊട്ടിപ്പുറപ്പെട്ടു;

നദികൾപോലെ വെള്ളം ഒഴുക്കി.+

17 എന്നിട്ടും അവർ മരുഭൂമിയിൽ അത്യുന്നതനെ ധിക്കരിച്ച്‌

പിന്നെയുംപിന്നെയും പാപം ചെയ്‌തു.+

18 കൊതിച്ച ഭക്ഷണത്തിനായി വാശി പിടിച്ച്‌

അവർ ഹൃദയത്തിൽ ദൈവത്തെ വെല്ലുവിളിച്ചു.*+

19 അങ്ങനെ, അവർ ദൈവത്തിന്‌ എതിരെ സംസാരിച്ചു;

അവർ പറഞ്ഞു: “ഈ വിജനഭൂമിയിൽ മേശ ഒരുക്കാൻ ദൈവത്തിനു കഴിയുമോ?”+

20 എന്നാൽ ദൈവം പാറയിൽ അടിച്ചു;

ജലം പ്രവഹിച്ചു; അരുവികൾ പൊട്ടിപ്പുറപ്പെട്ടു.+

“ഞങ്ങൾക്ക്‌ അപ്പവുംകൂടെ തരാൻ ദൈവത്തിനു കഴിയുമോ?

ഈ ജനത്തിന്‌ ഇറച്ചി നൽകാനാകുമോ?”+

21 അതു കേട്ട്‌ യഹോവ കോപാകുലനായി.+

യാക്കോബിന്‌ എതിരെ ഒരു തീ+ ആളിക്കത്തി.

ഇസ്രായേലിന്‌ എതിരെ ദൈവകോപം ജ്വലിച്ചു.+

22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+

രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല.

23 അതിനാൽ മേഘം മൂടിയ ആകാശത്തോടു ദൈവം ആജ്ഞാപിച്ചു;

ആകാശവാതിലുകൾ തുറന്നു.

24 അവർക്കു കഴിക്കാൻ മുടങ്ങാതെ മന്ന വർഷിച്ചു;

സ്വർഗീയധാന്യം അവർക്കു നൽകി.+

25 മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+

അവർക്കു മതിവരുവോളം ദൈവം കൊടുത്തു.+

26 ആകാശത്ത്‌ ദൈവം കിഴക്കൻ കാറ്റ്‌ ഇളക്കിവിട്ടു;

തന്റെ ശക്തിയാൽ തെക്കൻ കാറ്റ്‌ അടിപ്പിച്ചു.+

27 അവരുടെ മേൽ പൊടിപോലെ ഇറച്ചി വർഷിച്ചു,

കടപ്പുറത്തെ മണൽപോലെ പക്ഷികളെ വർഷിച്ചു.

28 തന്റെ പാളയത്തിനു നടുവിൽ, തന്റെ കൂടാരങ്ങൾക്കു ചുറ്റും,

അവ വന്ന്‌ വീഴാൻ ദൈവം ഇടയാക്കി.

29 അവർ കഴിച്ചു, ആർത്തിയോടെ മൂക്കറ്റം തിന്നു.

അവർ കൊതിച്ചതു ദൈവം അവർക്കു നൽകി.+

30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,

ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,

31 ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+

അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരിച്ചു;+

ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു.

32 എന്നിട്ടും, അവർ വീണ്ടുംവീണ്ടും പാപം ചെയ്‌തു;+

ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ വിശ്വാസമർപ്പിച്ചില്ല.+

33 അതുകൊണ്ട്‌, വെറുമൊരു ശ്വാസംപോലെ ദൈവം അവരുടെ നാളുകൾ അവസാനിപ്പിച്ചു;+

ഞെട്ടിക്കുന്ന സംഭവങ്ങളാൽ ക്ഷണത്തിൽ അവരുടെ ആയുസ്സിന്‌ അന്ത്യം കുറിച്ചു.

34 ദൈവം അവരെ കൊന്നപ്പോഴെല്ലാം അവർ ദൈവത്തെ തിരഞ്ഞു;+

അവർ തിരിഞ്ഞുവന്ന്‌ ദൈവത്തെ അന്വേഷിച്ചു;

35 ദൈവം തങ്ങളുടെ പാറയെന്നും+

അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+

36 എന്നാൽ, അവർ അവരുടെ വായ്‌കൊണ്ട്‌ ദൈവത്തെ വഞ്ചിക്കാൻ ശ്രമിച്ചു;

നാവുകൊണ്ട്‌ ദൈവത്തോടു നുണ പറഞ്ഞു.

37 അവരുടെ ഹൃദയം ദൈവത്തോടു പറ്റിനിന്നില്ല;+

ദൈവത്തിന്റെ ഉടമ്പടിയോട്‌ അവർ വിശ്വസ്‌തരായിരുന്നുമില്ല.+

38 എന്നാൽ ദൈവം കരുണാമയനായിരുന്നു.+

അവരെ നശിപ്പിച്ചുകളയാതെ അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടിരുന്നു.*+

തന്റെ കോപം മുഴുവൻ പുറത്തെടുക്കുന്നതിനു പകരം

പലപ്പോഴും ദേഷ്യം അടക്കി.+

39 അവർ വെറും മാംസമെന്നും

മടങ്ങിവരാതെ കടന്നുപോകുന്ന ഒരു കാറ്റു മാത്രമെന്നും ദൈവം ഓർത്തു.*+

40 വിജനഭൂമിയിൽവെച്ച്‌ എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+

മരുഭൂമിയിൽവെച്ച്‌ ദൈവത്തെ മുറിപ്പെടുത്തി.+

41 അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;+

ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു.*

42 ദൈവത്തിന്റെ ശക്തി* അവർ ഓർത്തില്ല;

ശത്രുവിൽനിന്ന്‌ അവരെ മോചിപ്പിച്ച ദിവസത്തിൽ+

43 ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+

സോവാനിൽ ചെയ്‌ത അത്ഭുതങ്ങളും അവർ മറന്നുകളഞ്ഞു.

44 ദൈവം നൈലിന്റെ കനാലുകളെ രക്തമാക്കി;+

അങ്ങനെ, അവർക്കു സ്വന്തം നീർച്ചാലുകളിൽനിന്ന്‌ കുടിക്കാൻ കഴിയാതായി.

45 അവരെ വിഴുങ്ങാൻ രക്തം കുടിക്കുന്ന ഈച്ചകളെ ദൈവം കൂട്ടമായി അയച്ചു;+

അവരെ നശിപ്പിക്കാൻ തവളകളെയും.+

46 അവരുടെ വിളകളെ ആർത്തിപൂണ്ട വെട്ടുക്കിളികൾക്കു നൽകി;

അവരുടെ അധ്വാനഫലം വെട്ടുക്കിളിപ്പടയ്‌ക്കിരയായി.+

47 ദൈവം അവരുടെ മുന്തിരിച്ചെടികൾ കൻമഴയാൽ നശിപ്പിച്ചു,+

അവരുടെ അത്തി മരങ്ങൾ ആലിപ്പഴത്താലും.

48 അവരുടെ ചുമട്ടുമൃഗങ്ങളെ കൻമഴയ്‌ക്കും+

വളർത്തുമൃഗങ്ങളെ മിന്നലിനും* ഇരയാക്കി.

49 ദൈവം അവരുടെ മേൽ തന്റെ കോപാഗ്നി ചൊരിഞ്ഞു;

ക്രോധവും ധാർമികരോഷവും കഷ്ടതയും വർഷിച്ചു.

ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു.

50 തന്റെ കോപം ചൊരിയേണ്ടതിനു ദൈവം ഒരു വഴി ഒരുക്കി;

അവരെ മരണത്തിൽനിന്ന്‌ ഒഴിവാക്കിയില്ല;

മാരകമായ പകർച്ചവ്യാധിക്ക്‌ അവരെ വിട്ടുകൊടുത്തു.

51 ഒടുവിൽ, ദൈവം ഈജിപ്‌തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+

അവരുടെ പുനരുത്‌പാദനപ്രാപ്‌തിയുടെ ആദ്യഫലത്തെ,

ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.

52 എന്നിട്ട്‌, ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ വിടുവിച്ച്‌ കൊണ്ടുവന്നു;+

വിജനഭൂമിയിലൂടെ പറ്റംപറ്റമായി അവരെ നയിച്ചു.

53 സുരക്ഷിതരായി അവരെ വഴിനടത്തി;

അവർക്ക്‌ ഒട്ടും പേടി തോന്നിയില്ല;+

കടൽ വന്ന്‌ അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു.+

54 ദൈവം അവരെ തന്റെ വിശുദ്ധദേശത്തേക്ക്‌,+

തന്റെ വലങ്കൈ സ്വന്തമാക്കിയ ഈ മലനാട്ടിലേക്ക്‌, കൊണ്ടുവന്നു.+

55 അവരുടെ മുന്നിൽനിന്ന്‌ ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+

അളവുനൂൽകൊണ്ട്‌ അവർക്ക്‌ അവകാശം അളന്നുകൊടുത്തു;+

ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+

56 എന്നാൽ, അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു,* അത്യുന്നതനായ ദൈവത്തെ ധിക്കരിച്ചു;+

ദൈവം നൽകിയ ഓർമിപ്പിക്കലുകൾ ശ്രദ്ധിച്ചില്ല.+

57 അവർ ദൈവത്തെ ഉപേക്ഷിച്ചു; തങ്ങളുടെ പൂർവികരെപ്പോലെ അവരും അവിശ്വസ്‌തരായിരുന്നു.+

അയഞ്ഞ വില്ലുപോലെയായിരുന്നു അവർ; ഒട്ടും ആശ്രയിക്കാൻ കൊള്ളാത്തവർ.+

58 ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+

കൊത്തിയുണ്ടാക്കിയ രൂപങ്ങളാൽ അവർ ദൈവത്തെ ദേഷ്യം പിടിപ്പിച്ചു.*+

59 ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+

അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു.

60 ഒടുവിൽ, ദൈവം ശീലോയിലെ വിശുദ്ധകൂടാരം,+

മനുഷ്യർക്കിടയിൽ താൻ വസിച്ചിരുന്ന കൂടാരം,+ ഉപേക്ഷിച്ചു.

61 തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടുപോകാൻ ദൈവം അനുവദിച്ചു;

തന്റെ മഹത്ത്വം എതിരാളിയുടെ കൈയിലേക്കു വിട്ടുകൊടുത്തു.+

62 തന്റെ ജനത്തെ വാളിന്‌ ഏൽപ്പിച്ചു;+

തന്റെ അവകാശത്തിനു നേരെ ദൈവക്രോധം ജ്വലിച്ചു.

63 അവന്റെ യുവാക്കളെ തീ ദഹിപ്പിച്ചുകളഞ്ഞു;

അവന്റെ കന്യകമാർക്കുവേണ്ടി വിവാഹഗാനം പാടിയില്ല.*

64 ദൈവത്തിന്റെ പുരോഹിതന്മാർ വാളാൽ വീണു;+

അവരുടെ വിധവമാർ കരഞ്ഞില്ല.+

65 അപ്പോൾ, യഹോവ ഉറക്കത്തിൽനിന്നെന്നപോലെ ഉണർന്നു;+

വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴുന്നേറ്റു.

66 തന്റെ എതിരാളികളെ തുരത്തിയോടിച്ചു;+

അവരെ നിത്യനിന്ദയ്‌ക്കിരയാക്കി.

67 യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചുകളഞ്ഞു;

ദൈവം എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല;

68 പകരം, യഹൂദാഗോത്രത്തെ,+

താൻ സ്‌നേഹിക്കുന്ന സീയോൻ പർവതത്തെ, തിരഞ്ഞെടുത്തു.+

69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+

എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത്‌ ഉണ്ടാക്കി.+

70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്‌+

ആടുകളുടെ ആലയിൽനിന്ന്‌,+

71 പാലൂട്ടുന്ന തള്ളയാടുകളെ പാലിക്കുന്നിടത്തുനിന്ന്‌, കൊണ്ടുവന്നു.

ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+

തന്റെ അവകാശമായ ഇസ്രായേലിന്മേലും+ ഇടയനാക്കി.

72 നിഷ്‌കളങ്കമായ* ഹൃദയത്തോടെ ദാവീദ്‌ അവരെ മേയ്‌ച്ചു,+

സാമർഥ്യത്തോടെ അവരെ നയിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക